കഴിഞ്ഞ ദിവസം നടന്ന ദേശിയ എക്സിക്യുട്ടീവ് യോഗം നടന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ 90 ശതമാനം ആളുകളും തന്‍റെ നേതൃത്വമാണ് അംഗീകരിച്ചത്. ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.
ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടി ജെടിയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28,നവംബര്‍ 3,7 തിയതികളിലായിരിക്കും നടക്കുക